ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫.

external-link copy
55 : 4

فَمِنْهُمْ مَّنْ اٰمَنَ بِهٖ وَمِنْهُمْ مَّنْ صَدَّ عَنْهُ ؕ— وَكَفٰی بِجَهَنَّمَ سَعِیْرًا ۟

അല്ലാഹു ഇബ്രാഹീം നബി (ﷺ) യുടെ മേലും അദ്ദേഹത്തിൻ്റെ സന്താനപരമ്പരയിലെ നബിമാരുടെ മേലും അവതരിപ്പിച്ചതിൽ വിശ്വസിക്കുന്ന ഒരു വിഭാഗം വേദക്കാരുടെ കൂട്ടത്തിലുണ്ട്. എന്നാൽ അതിനെ അവഗണിച്ചു കളഞ്ഞ കൂട്ടരും അവരിലുണ്ട്. മുഹമ്മദ് നബി (ﷺ) യുടെ മേൽ അവതരിക്കപ്പെട്ടതിനോടും അവരുടെ സമീപനം ഇത് തന്നെയാണ്. അവരുടെ കൂട്ടത്തിൽ നിന്ന് നിഷേധിച്ചു തള്ളിയവർക്കുള്ള മതിയായ ശിക്ഷ നരകം തന്നെയാണ്. info
التفاسير:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• من أعظم أسباب كفر أهل الكتاب حسدهم المؤمنين على ما أنعم الله به عليهم من النبوة والتمكين في الأرض.
• വേദക്കാർ നബി (ﷺ) യെ നിഷേധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്, (അല്ലാഹുവിൽ) വിശ്വസിച്ചവരോടുള്ള അസൂയയാകുന്നു. അല്ലാഹു അവർക്ക് നൽകിയ പ്രവാചകത്വവും ഭൂമിയിലുള്ള ആധിപത്യവും അവരെ അസൂയാലുക്കളാക്കിയിരിക്കുന്നു. info

• الأمر بمكارم الأخلاق من المحافظة على الأمانات، والحكم بالعدل.
• മാന്യമായ സ്വഭാവഗുണങ്ങൾ പാലിക്കാൻ അല്ലാഹു കൽപ്പിച്ചിരിക്കുന്നു. അതിൽ പെട്ടതാണ് വിശ്വസിച്ചേൽപ്പിക്കപ്പെട്ട കാര്യങ്ങൾ സൂക്ഷിക്കുക എന്നതും, നീതിപൂർവ്വകമായി വിധിക്കുക എന്നതും. info

• وجوب طاعة ولاة الأمر ما لم يأمروا بمعصية، والرجوع عند التنازع إلى حكم الله ورسوله صلى الله عليه وسلم تحقيقًا لمعنى الإيمان.
മുസ്ലിം ഭരണാധികാരികളെ അനുസരിക്കുന്നത് നിർബന്ധമാകുന്നു; അവർ തിന്മ പ്രവർത്തിക്കാൻ കൽപ്പിക്കാത്തിടത്തോളം. അഭിപ്രായഭിന്നതകൾ ഉടലെടുത്താൽ അല്ലാഹുവിൻ്റെയും റസൂലിൻ്റെയും (ﷺ) വിധിയിലേക്ക് മടങ്ങുക എന്നതും നിർബന്ധം തന്നെ. അത് (അല്ലാഹുവിലുള്ള) വിശ്വാസത്തിൻ്റെ പൂർത്തീകരണമാണ്. info