ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫.

external-link copy
28 : 18

وَاصْبِرْ نَفْسَكَ مَعَ الَّذِیْنَ یَدْعُوْنَ رَبَّهُمْ بِالْغَدٰوةِ وَالْعَشِیِّ یُرِیْدُوْنَ وَجْهَهٗ وَلَا تَعْدُ عَیْنٰكَ عَنْهُمْ ۚ— تُرِیْدُ زِیْنَةَ الْحَیٰوةِ الدُّنْیَا ۚ— وَلَا تُطِعْ مَنْ اَغْفَلْنَا قَلْبَهٗ عَنْ ذِكْرِنَا وَاتَّبَعَ هَوٰىهُ وَكَانَ اَمْرُهٗ فُرُطًا ۟

തങ്ങളുടെ രക്ഷിതാവിനെ നിഷ്കളങ്കമായി, രാവിലെയും വൈകുന്നേരവും ആരാധിക്കുകയും, വിളിച്ചു പ്രാർത്ഥിക്കുകയും ചെയ്യുന്നവരോടൊപ്പമുള്ള കൂട്ടുകെട്ട് നീ മുറുകെപിടിക്കുക. അവരിൽ നിന്ന് നിൻ്റെ കണ്ണുകൾ വിട്ടുപോവുകയും, സമ്പത്തും സ്ഥാനമാനങ്ങളും ഉള്ളവരോടൊപ്പം കൂട്ടുകൂടുന്നത് നീ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യട്ടെ. നമ്മുടെ സ്മരണയെ കുറിച്ച് അശ്രദ്ധമായ, മുദ്രവെക്കപ്പെട്ട ഹൃദയമുള്ള ഒരാളെയും നീ അനുസരിക്കരുത്. നിൻ്റെ സദസ്സിൽ നിന്ന് ദരിദ്രരെ മാറ്റിനിർത്താനാണ് അവൻ നിന്നോട് കൽപ്പിക്കുക. തൻ്റെ രക്ഷിതാവിനെ അനുസരിക്കുന്നതിനെക്കാൾ അവൻ മുൻഗണന നൽകിയിരിക്കുന്നത് തൻ്റെ ദേഹേഛയെ പിൻപറ്റുന്നതിനാണ്. അവൻ്റെ പ്രവർത്തനങ്ങളാകട്ടെ, വ്യർത്ഥവുമായിരിക്കുന്നു. info
التفاسير:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• فضيلة صحبة الأخيار، ومجاهدة النفس على صحبتهم ومخالطتهم وإن كانوا فقراء؛ فإن في صحبتهم من الفوائد ما لا يُحْصَى.
• സച്ചരിതരോട് കൂട്ടുകൂടുന്നതിൻ്റെ ശ്രേഷ്ഠത. അവർ ദരിദ്രരാണെങ്കിലും അവരോടൊപ്പം കൂട്ടുകൂടാനും അവരുമായി കൂടിക്കലരാനും മനസ്സിനെ ശക്തമായി പ്രേരിപ്പിക്കേണ്ടതുണ്ട്. കാരണം അവരുമായുള്ള സുഹൃദ്ബന്ധത്തിൽ എണ്ണിക്കണക്കാക്കാൻ കഴിയാത്ത പ്രയോജനങ്ങളുണ്ട്. info

• كثرة الذكر مع حضور القلب سبب للبركة في الأعمار والأوقات.
• ഹൃദയസാന്നിധ്യത്തോടെ അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നത് ആയുസ്സിലും സമയത്തിലും അല്ലാഹുവിൻ്റെ അനുഗ്രഹം വർദ്ധിക്കാൻ കാരണമാകും. info

• قاعدتا الثواب وأساس النجاة: الإيمان مع العمل الصالح؛ لأن الله رتب عليهما الثواب في الدنيا والآخرة.
• അല്ലാഹുവിലും അവൻ്റെ ദീനിലും വിശ്വസിക്കുക, ഒപ്പം സൽകർമ്മങ്ങൾ പ്രവർത്തിക്കുക; സ്വർഗം പ്രതിഫലമായി ലഭിക്കാനും, വിജയം നേടാനുമുള്ള രണ്ട് അടിത്തറകളാണിവ. കാരണം ഇഹലോകത്തും പരലോകത്തും ഇതിൻ്റെ അടിസ്ഥാനത്തിലാണ് അല്ലാഹു പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്. info