വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
82 : 3

فَمَنْ تَوَلّٰی بَعْدَ ذٰلِكَ فَاُولٰٓىِٕكَ هُمُ الْفٰسِقُوْنَ ۟

അല്ലാഹുവിൽ നിന്നും അവൻ്റെ ദൂതന്മാരിൽ നിന്നുമുള്ള സാക്ഷ്യത്താൽ സുദൃഢമാക്കപ്പെട്ട ഈ കരാറിന് ശേഷം ആരെങ്കിലും പിന്തിരിഞ്ഞുകളയുന്ന പക്ഷം അത്തരക്കാർ തന്നെയാകുന്നു അല്ലാഹുവിൻറെ മതത്തിൽ നിന്നും അവനുള്ള അനുസരണയിൽ നിന്നും പുറത്ത് പോയവർ. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• ضلال علماء اليهود ومكرهم في تحريفهم كلام الله، وكذبهم على الناس بنسبة تحريفهم إليه تعالى.
• അല്ലാഹുവിൻറെ വചനത്തിൽ മാറ്റം വരുത്തുകയും, മാറ്റം വരുത്തിയവ അല്ലാഹുവിലേക്ക് ചേർത്ത് പറഞ്ഞു ജനങ്ങളോട് കളവ് പറയുകയും ചെയ്യുന്ന യഹൂദ പണ്ഡിതന്മാരുടെ വാഴികേടും കുതന്ത്രവും. info

• كل من يدعي أنه على دين نبي من أنبياء الله إذا لم يؤمن بمحمد عليه الصلاة والسلام فهو ناقض لعهده مع الله تعالى.
• ആരെങ്കിലും താൻ അല്ലാഹുവിൻ്റെ നബിമാരിൽ ഏതെങ്കിലും ഒരു നബിയുടെ മതത്തിലാണെന്ന് എന്ന് വാദിക്കുകയും, ശേഷം മുഹമ്മദ് നബി (സ) യിൽ വിശ്വസിക്കാതിരിക്കുകയുമാണെങ്കിൽ അവൻ അല്ലാഹുവോടുള്ള തൻ്റെ കരാർ ലംഘിച്ചിരിക്കുന്നു. info

• أعظم الناس منزلةً العلماءُ الربانيون الذين يجمعون بين العلم والعمل، ويربُّون الناس على ذلك.
• വിജ്ഞാനവും അറിവും ഒരുമിപ്പിക്കുന്ന പുണ്യവാന്മാരായ പണ്ഡിതന്മാരാണ് ജനങ്ങളിൽ ഏറ്റവും ഉയർന്ന സ്ഥാനത്തുള്ളവർ. അവർ ജനങ്ങൾക്ക് ആ രൂപത്തിൽ ശിക്ഷണം നൽകുന്നു. info

• أعظم الضلال الإعراض عن دين الله تعالى الذي استسلم له سبحانه الخلائق كلهم بَرُّهم وفاجرهم.
• അല്ലാഹുവിൻറെ മതത്തിൽ നിന്ന് പിന്തിരിയലാണ് ഏറ്റവും വലിയ വഴികേട്. മുഴുവൻ സൃഷ്ടികളും -സൽകർമ്മികളും ദുഷ്കർമ്മികളും- അവന് കീഴൊതുങ്ങിയിരിക്കുന്നു. info