ការបកប្រែអត្ថន័យគួរអាន - ការបកប្រែជាភាសាម៉ាឡាយាលលើការអធិប្បាយសង្ខេបអំពីគម្ពីគួរអាន

external-link copy
126 : 4

وَلِلّٰهِ مَا فِی السَّمٰوٰتِ وَمَا فِی الْاَرْضِ ؕ— وَكَانَ اللّٰهُ بِكُلِّ شَیْءٍ مُّحِیْطًا ۟۠

അല്ലാഹുവിൻ്റേത് മാത്രമാകുന്നു ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം. തൻ്റെ സൃഷ്ടികളിൽ സർവ്വതിനെയും തൻ്റെ അറിവും ശക്തിയും നിയന്ത്രണവും കൊണ്ട് അവൻ വലയം ചെയ്തിരിക്കുന്നു. info
التفاسير:
ក្នុង​ចំណោម​អត្ថប្រយោជន៍​នៃអាយ៉ាត់ទាំងនេះក្នុងទំព័រនេះ:
• ما عند الله من الثواب لا يُنال بمجرد الأماني والدعاوى، بل لا بد من الإيمان والعمل الصالح.
• അല്ലാഹുവിൻ്റെ അരികിലുള്ള പ്രതിഫലം കേവലം വ്യാമോഹങ്ങളോ അവകാശവാദങ്ങളോ കൊണ്ട് നേടിയെടുക്കാവുന്നതല്ല. മറിച്ച് അത് നേടിയെടുക്കാൻ (അല്ലാഹുവിലുള്ള) വിശ്വാസവും സൽകർമ്മങ്ങളും നിർബന്ധമായും വേണ്ടതുണ്ട്. info

• الجزاء من جنس العمل، فمن يعمل سوءًا يُجْز به، ومن يعمل خيرًا يُجْز بأحسن منه.
• പ്രതിഫലം പ്രവർത്തനത്തിന് യോജിച്ച രൂപത്തിൽ തന്നെയായിരിക്കും. ആരെങ്കിലും ഒരു തിന്മ പ്രവർത്തിച്ചാൽ അതിനുള്ള പ്രതിഫലം അവന് നൽകപ്പെടുന്നതാണ്. ആരെങ്കിലും നന്മ പ്രവർത്തിച്ചാൽ അവന് അതിനേക്കാൾ നല്ലത് പ്രതിഫലമായി നൽകപ്പെടുന്നതാണ്. info

• الإخلاص والاتباع هما مقياس قبول العمل عند الله تعالى.
• അല്ലാഹുവിന് മാത്രം നിഷ്കളങ്കമായി ഇബാദത്ത് ചെയ്യുകയും, അല്ലാഹുവിൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്യുക എന്നതാണ് അല്ലാഹുവിൻ്റെ അരികിൽ ഇബാദത്തുകൾ സ്വീകരിക്കപ്പെടാനുള്ള അളവുകോൽ. info

• عَظّمَ الإسلام حقوق الفئات الضعيفة من النساء والصغار، فحرم الاعتداء عليهم، وأوجب رعاية مصالحهم في ضوء ما شرع.
• സ്ത്രീകളും കുട്ടികളും പോലുള്ള ദുർബല ജനവിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നത് ഇസ്ലാം ഗൗരവത്തിൽ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. അവരോട് അതിക്രമം ചെയ്യുന്നത് അല്ലാഹു നിഷിദ്ധമാക്കുകയും, ഇസ്ലാമിക നിയമങ്ങളുടെ വെളിച്ചത്തിൽ അവർക്ക് പ്രയോജനകരമായ നിലയിൽ അവരെ പരിചരിക്കുന്നത് നിർബന്ധമാക്കുകയും ചെയ്തു. info